28 Jan 2017

അബ്ദുൽ കലാമും കരിഞ്ഞ റൊട്ടിയും

മുൻ രാഷ്ട്രപതി അബ്ദുൽ കലാമിൻറെ ജീവിതത്തിലെ ഒരനുഭവം.

പിതാവിനോടൊത്ത് അത്താഴത്തിനിരിക്കുകയായിരുന്നു ബാലനായ കലാം. അമ്മ വിളമ്പിയത് ആകെ കരിഞ്ഞ റൊട്ടി. ഭാവഭേദം ഒന്നും ഇല്ലാതെ പിതാവ് ഭക്ഷണം കഴിച്ചു. രാത്രിയിൽ അമ്മ "റൊട്ടി, ആകെ കരിഞ്ഞുപോയി, ദയവായി ക്ഷമിക്കണം."

"അതിനെന്താ എനിക്ക് കരിഞ്ഞ റൊട്ടി വളരെ ഇഷ്ടമാണല്ലോ." പിതാവിൻറെ മറുപടി. ഈ സംഭാഷണം കലാം കേൾക്കുന്നുണ്ടായിരുന്നു. കലാം പിന്നീട് പിതാവിനോട് ചോദിച്ചു: "വാസ്തവത്തിൽ കരിഞ്ഞ റൊട്ടി അങ്ങേയ്ക്ക് ഇഷ്ടമാണോ?"

അപ്പോൾ പിതാവ് : "മോനേ, ആരും ഒന്നിലും പൂർണരല്ലല്ലോ.

മറ്റുള്ളവരെ അവരുടെ കുറവുകളോടെ അംഗീകരിക്കാൻ പഠിപ്പിച്ചത് ബാപ്പയാണെന്ന് കലാം ഓർക്കുന്നു.  

SHARE THIS

Author:

Etiam at libero iaculis, mollis justo non, blandit augue. Vestibulum sit amet sodales est, a lacinia ex. Suspendisse vel enim sagittis, volutpat sem eget, condimentum sem.