പിതാവിനോടൊത്ത് അത്താഴത്തിനിരിക്കുകയായിരുന്നു ബാലനായ കലാം. അമ്മ വിളമ്പിയത് ആകെ കരിഞ്ഞ റൊട്ടി. ഭാവഭേദം ഒന്നും ഇല്ലാതെ പിതാവ് ഭക്ഷണം കഴിച്ചു. രാത്രിയിൽ അമ്മ "റൊട്ടി, ആകെ കരിഞ്ഞുപോയി, ദയവായി ക്ഷമിക്കണം."
"അതിനെന്താ എനിക്ക് കരിഞ്ഞ റൊട്ടി വളരെ ഇഷ്ടമാണല്ലോ." പിതാവിൻറെ മറുപടി. ഈ സംഭാഷണം കലാം കേൾക്കുന്നുണ്ടായിരുന്നു. കലാം പിന്നീട് പിതാവിനോട് ചോദിച്ചു: "വാസ്തവത്തിൽ കരിഞ്ഞ റൊട്ടി അങ്ങേയ്ക്ക് ഇഷ്ടമാണോ?"
അപ്പോൾ പിതാവ് : "മോനേ, ആരും ഒന്നിലും പൂർണരല്ലല്ലോ.
മറ്റുള്ളവരെ അവരുടെ കുറവുകളോടെ അംഗീകരിക്കാൻ പഠിപ്പിച്ചത് ബാപ്പയാണെന്ന് കലാം ഓർക്കുന്നു.